മനോരമയും മൃതഭൂമിയും വായിക്കുന്നവരോട്

റഹ്മാന്റെ മരണം അറിഞ്ഞശേഷം അതെന്തേ പത്രത്തില്‍ വന്നില്ല എന്ന് കുത്തകപത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചുചോദിച്ചപ്പോള്‍ ‘അതങ്ങ് മാവുരല്ലേ’, കോഴിക്കോട് എഡിഷനില്‍ വരും എന്നായിരുന്നു മറുപടി.