ചാലക്കുടിപ്പുഴയുടെ ഭാവിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചരണം

ഒരു പക്ഷെ, സ്ഥാനാര്‍ത്ഥിത്വത്തിലൂടെയുള്ള ഈ സമ്മര്‍ദ്ദതന്ത്രം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കാതിക്കുടത്തെക്കുറിച്ച് ആരും സംസാരിക്കാന്‍ സാധ്യതയില്ല.