മുരുഗനും പ്രവാചകനും

സര്‍ഗ്ഗാത്മക രചനകള്‍ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ, കലാകാരന്റെ മൗലികമായ അവകാശം എടുത്തുകളയുവാന്‍ കൂട്ടുനില്‍ക്കുന്ന സ്റ്റേറ്റ് തന്നെയാണ് പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദാല്‍വിയുടെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്ന്