ആരാണ് പന്നി?

‘കറുത്ത ശരീരങ്ങളുടെ ആഘോഷം’ എന്നും ‘ദളിത് ഉടലുകള്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു’ എന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ‘കമ്മട്ടിപ്പാടം’ ശരിക്കും ദളിതരെ അവഹേളിക്കുന്ന ഒരു മുഴുനീള സിനിമയാണെന്നും ‘ഒഴിവുദിവസത്തെ കളി’യില്‍ നിന്നും ‘ഫാന്‍ട്രി’യില്‍ നിന്നും രാജീവ് രവി പലതും പഠിക്കേണ്ടതുണ്ടെന്നും