മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സി.എം.ആർ.എൽ കമ്പനി 1.72 കോടി രൂപ നൽകിയെന്ന ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്റെ കണ്ടെത്തലും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിനായിട്ടില്ല. ഈ ആരോപണത്തിന് മുന്നേതന്നെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെ സ്വകാര്യ കമ്പനികൾ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ആയിരം ദിവസങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)